2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

അപരിചിതര്‍ ........


“ എന്റെ പേര്”……അലെങകി്ല് എന്നെ നീ വല്‍ലപ്പോഴും ഓറ്ക്കാറുണ്ടൊ? ജീവിതത്തിന്റെ നിഴല് പാടില് എന്‍നെന്കിലും നിന്നെ കണ്ടു മുട്ടുകയാണെങില് നിനോട് ചോദിക്കാന്‍ മനസ്സില്‍ എന്നോ കോറിയിട്ട ചോദിയം!
പക്ഷെ കൂടി കാഴ്ച അവിചാരിതമായി പോയി .അതും ആശുപതറ്യില് വെച്ചു.മൃതപ്റായമായി കിടക്കുന്ന നിനോട് അപ്പോള്‍ ഞാനെന്തു ചോദിക്‍കാനാണ്‍?

പക്ഷെ എന്റെ മൌനം നിന്നോട് ചോദിക്കുന്‍നത് ഞാന്കേട്ടു.
എന്താണെന്ന്നൊ? നിന്റെ യൌവന തീക്ഷണതയിലേകക് കടല്‍ ഇരിംബി ആറ്ത്തുവരുന്നത്പോലെ നിനില് ഞാന്‍ പെയ്തിറങ്ങിയതും, അവസാനം ഉറഞുതിണറ്ത മഞ് കണിക കണക്‍കെ നിനില്‍ അലിഞലിഞില്ലാതായതും ഓറ്കു്നുണ്‍ടൊ?.
പലപ്പോഴും ഭൂതകാലത്തിന്റെ ആറ്ത്തനാദംതീറ്ത്ത മാററൊലിയില്‍ എരിഞു പോയതാണ് കുട്ടി എന്റെ ജീവിതം .
എന്റെ ദുഖങ്ങള്‍ എന്നെ കൈവിട്ടപ്പോള്.എന്റെ സ്നേഹങള്‍ എന്നെ വിട്ടകന്നപോള്.എന്റെ വേദനകള് എന്നെ വിടകന്‍നപോള് .എന്റെ മാധ്യമങള്‍ പോലും എന്നെ വിടകനപോള്‍ ഒരിക്കലുംഎത്തിപെടാനാവാത്ത തുരുതായി എന്റെ മോഹങ്ങള് എന്നില്‍ അലിയാന്‍ ശ്റമിക്‍കവേ,
നാഴിക മണിയുടെ മാററൊലിയിലേക് മടങാന്‍ പലപ്പോഴും ഞാനാശിച്ചു പോകുന്നു .അതുവെറുമൊരു പാഴ്വേലയാണെറിയായിട്ടല്‍ല .
മാതാവിന്റെ ഗറ്ഭപാത്റത്തിലേക് തരിച്ചു പോകാനുള്ള ഒരുക്കം പോലെ ബാലിശമായ ഒരുപണി!
ഉറക്‍കം വരാതെ തിരിഞു മറിഞു കിടന്നു ഇരുടിനെ സ്ഫുടം ചെയ്തെടുക്കുംപോള്,
വെള്ളിടിപ്പോലെ തിളങുന്ന മുഖങ്ങള്‍ എന്റെ മുന്‍നില് മിന്നിമ്റയുന്‍നു!
അപരിചിത രൂപങ്ങള്‍!!
ചുറ്റിലും സ്ഫ്ടികത്താലും,ലോഹങ്ങളാലും തീറ്ത്ത ജൈവായുധങളും കൂടിനുണ്‍ട്.
ആയിര കണക്കിനുണ്ട് പടയാളികള്‍! ആരാണിവര്‍!? ഞാന്‍ ഭയത്തോടെ കണ്ണുകള് ഇറുകി അടച്ചു കളഞു.
ആരോ ചിരിക്കുന്നുണ്ടൊ?
എന്റെ പോഴത്തരം കണ്ടു ഉള്ളിലിരുന്‍നു" അഹം "കുലുങി ചിരികുകയാണ് !
വിഡ്ഡി…………ഗതകാലത്തെ നിന്റെ നിഴല് കൂത്തല്ലെ ആ പടയാളികള്‍
നല്ലഅവസരങ്ങള്‍ അവള്ക്ക് വേണ്ടി നീ പാഴാക്‍കിയില്ലെ?
എനെന്റെ ചേതന പരിഹാസത്തോടെ ചോദിക്‍കുംപോള്‍ ഞാന്‍ വീണ്ടും നിനനോട് ചോദിക്‍കുകയാണ്
“നീ എന്നെ ഇപ്പോഴുംഒറ്ക്കുന്നുണ്ടോ ?..എന്റെ പേരെങ്കിലും?
കാററിന്റെ നേറ് മര്മ്രങളില് നീ എന്നെ കേള്കാറുണ്ടോ?
എനിക്‍കായി ഒന്നു വെറുതെ കാതോറ്ത്തെങ്കിലും…
ആ കാററിനെ പോലും എന്റെ കണ്ണുനീരിന്റെ രുചിയാണ്…
പക്ഷെ നീ ഒരുകാര്യംഅറിന്‍ഞെമതിയാവൂ .........
അനന്‍തതയിലെ അപരിചിതത്വം വഹിച്ചു രണ്ടു പേരും ഇന്നും ഇവിടെ ബാക്കിയുണ്‍ടെന്നു!!
മൌനം ഗനീഭവിച്ച ദുഖത്തിന്റെ കരകാണാകയത്തില് ഞാന്‍ വീണ്ടും ഒററപെടുന്നു.
ഒരു വെള്ളിചചങല ്കണക്‍കെ എന്നെ കരകയററുവാന് നീ ആകാശത്ത് നിന്നു വന്നെങ്കില്
എന്നുഞാന്‍ ആശികും.
ഗതകാലങളുടെ വിരഹ നാട്യങള് നൊംഭരപ്പാടുകളായി നിന്റെ ആത്മാവിനെ വരിഞു മുറുക്‍കുംപ്പോള്‍
ഉറക്‍കം ഒരു ശാപമായി മാറുംപപോള്‍
ജീവിതം അമൂല്യമെന്നു നീ തിരിച്ച്റിഞൊ?
നക്ഷത്റ ദൂരാതീതമായ ദയ്വ രഹസ്യമാണ്സ്നേഹംഎന്നുനീഅറിഞൊ?
കാററിന്റെ താളത്തിനൊപ്പം ചവോക്മരങ്ങള്‍ ,കുററികാട്ടില്നിന്‍നും സറ്പ്പ സീല്‍കാരം കേള്കുംപപോഴും മഴതുളളി കണക്‍കെ നിന്റെ കണ്ണുനീര് പെയ്തിറങ്ങാറുണ്‍ടോ?സത്യത്തില്‍ ഇപോള്‍ നിനക്ക് എന്നെ കേള്കണമെനുണ്ടോ?യെന്കില്‍ നീ തെക്കന്‍ കാററിനോട്ചോദിക്‍കൂ.കാറ്റ് നിനോട് പറയും "ജീവിതമെന്ന ഒററയടിപാതയില്‍ ബാക്‍കിആയിപോയ അപരിചിതര്‍ നമ്മള്‍ രണ്ടുപേരും മാത്റമാണെനന്‍

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

അക്ഷര തെറ്റുകള്‍ കുറയ്ക്കൂ

smitha adharsh പറഞ്ഞു...

അക്ഷര പിശാച് ഉണ്ട് കേട്ടോ..
സോറി,വായിക്കാന്‍ പറ്റിയില്ല.