2008, നവംബർ 2, ഞായറാഴ്‌ച

"തീയില്‍ കുരുത്തത് വെയിലത്ത് വാടാത

“തീയില്‍ കുരുതട്ത് വെയിലത്ത് വാദത്തെ……….”

(എന്റെ സഹോദര തുല്യനായ സുഹ്റ്തും തമിഴ് സിനിമയിലെ മെഗാ പ്റൊഡ്യൂസറുമായ പി.എല്‍. തേ്ന്നപന് ൩൯ വയസ് തികയുന്നു.എന്‍ട്റെ ഹറ്ദയംനിറഞ ജന്മ ദിന ആശംസകള്‍)

“യാത്റകളും വഴി അംഭലങ്ങും കാലെ കൂടി നിശ്ചയിക്‍കപ്പെട്ടതാണല്‍ലൊ! അനാദിയായ ഭൃഗുസംഹിത!”

അല്ലാത്തെ കുടി ഇറക്കപെട്ട അപമാനിതരായ കുടുംബത്തിന്റെ അരവയറ് നറക്കാന് മുഴു വയറ് പട്ടിണിയും ,പത്താം തരം പാസ്സായ സര്ടിഫിക്കററുമായി പതിനാറു കാരനായ തേന്നപ്പന് എന്ന പയയന് ഇരുപതഞ്ഞു വര്ഷം മുന്‍പ് പെരുമ്പാവൂരില്‍ നിന് മദിരാശിക്‍ക്‍ വണ്ടി കയറില്‍ായിരുന്‍നു.

വാഗ്ദാനം ചെയ്ത അററന്‍ടറ് ജോലി ലഭിക്‍കാത മദിരാശിയിലെ വറ്ക്ഷാപപുകളിലും മറ്റും എല്ല് നുറുങങുന്ന ജോലി ചെയ്യുംപോഴും മനമിളകാതെ പിടിച്ചു നിന്നതും ,ശകാരവും,വിശപ്പും ഗ്റ്ഹാതുരത്വതെ ഒറ്മിപ്പികുമ്പോഴും അതിനെ അണച്ചതും, എല്ലാം കുടിയിറക്കപെട്ട കുടുംബത്തിന്റെ ദയനീയ സ്ഥിതിഒന്നുമാത്റമയിആരുന്നു.
പഠിക്കാന്‍ അതിയായ മോഹം ഉണ്ടായിട്ടും അതിനാവാതെ ,പ്റിയ കൂടുകാരെയും പിരിഞ്ഞു വണ്ടി കയറുംപോള് കൈയിലുളതാകട്ടെ നഗരത്തിലെ ബാറില്‍ മേശ തുടച്ചു കിട്ടിയിരുന്‍ന ചില്ലറ തുട്ടുകള്‍ മാത്റം.
ആശ്റിതത്വവും, പ്റതിബധതയും, വിധേയത്വവും എല്ലാം തന്നെ അടിമത്തതിന്‍ട്റെ പര്യായ ഭേദങ്ങളാണെന്‍ന മഹത്തായ പാഠം ഉള്കൊളളാന്‍
മദ്റാസിലെ നരക ജീവിതം ഈ പയ്യനെ സഹായിച്ചു .
ഈ തിരിച്ചറിവ് സൃഷ്ടിച്ചതോ തമിഴ് സിനിമയിലെ ഒന്‍നാം കിട
നിറ്മാതാവിനയാണ്‍.ജീവിതത്തിന്റെ വേഷ പകര്ച്ചയില്‍ ഒട്ടും അഹങ്ഘരികാതെ അതി വഷിയ മായ ക്ഷാത്ര തേജസോടെ ,അധിലേറെ വിനയത്തോടെ ,അടിമത്തത്തിന്റെ പരിയായ ബെധനങളെ സ്വജീവിതം കൊണ്ടു തിരിച്ചറിഞ്ഞ പലനിയപ്പ ചെട്ടിയാര്‍ –sarswathy ധംഭതികളുടെ മകന്‍ പീ.യേല്‍.തെനപ്പനാണ് എ ന്ര്മാതാവ്.